Sunday 24 March 2013

സംവരണം: സവര്ണരിലെ വേതാളങ്ങളും, പിന്നോക്കക്കാരിലെ ഒറ്റുകാരും


ഭാരതത്തിലെ പിന്നോക്ക സമുദായങ്ങള്ക്ക് ഭരണഘടന ഉറപ്പു നല്കി്യിട്ടുള്ള അവകാശം ആണ് സംവരണം. അത് ആരുടേയും ഔദാര്യം അല്ല.. സാമുദായിക സംവരണം നടപ്പില്‍ വരുത്താന്‍ നമ്മുടെ രാജ്യത്തെ മാറി മാറി വന്നു കൊണ്ടിരിക്കുന്ന സവര്ണ സര്ക്കാ രുകള്‍ മടി കാണിക്കുകയാണ്.. വോട്ടിനു വേണ്ടി പിന്നോക്കക്കര്ന്റെ കൌപീനം അലക്കുന്ന രാഷ്ട്രീയ ഹിജഡകള്‍ അധികാരം കിട്ടിയാല്‍ പിന്നോക്കക്കാരനെ അവഗണിക്കുന്ന കാഴ്ച ആണ് കാണുന്നത്. കാക്കാകലെക്കര്‍ കമ്മിഷന്‍ റിപ്പോര്ടോ വേസ്റ്റ് ആയപ്പോള്‍ 1977 മൊറാര്ജി് സര്ക്കാകര്‍ ആണ് ബീഹാര്‍ മുഖ്യമന്ത്രിയും പിന്നോക്കക്കാരനും ആയ ബിന്ദ്രേശ്വരി പ്രസാദ് മണ്ഡല്‍ എന്ന മഹാനായ മനുഷ്യനെ കൊണ്ട് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്ട്ട് ‌ തയ്യരാക്കിച്ചത്..ഭാരതം മുഴുവന്‍ സഞ്ചരിച്ചു പഠിച്ചു അദ്ദേഹം ഉണ്ടാക്കിയ റിപ്പോര്ട്ട് ‌ 1980ല്‍ ഇന്ദിരാഗാന്ധി സര്ക്കാ രിനു സമര്പ്പി ച്ചു .

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്ട്ട് പിന്നോക്കക്കാരന്റെ മാഗ്നാകാര്ട്ട :

ഇന്ത്യയിലെ പകുതിയില്‍ കൂടുതല്‍ ജനസംഖ്യ ഉള്ള പിന്നോക്കക്കാര്ക്ക് 27 ശതമാനം തൊഴില്‍ സംവരണം നല്കണം എന്നും, അവര്ക്ക് ഭൂമി പതിച്ചു നല്കണം എന്നും, പ്രത്യേക കോച്ചിംഗ് സെന്ററുകള്‍ തുടങ്ങണം എന്നും, സര്ക്കാ്ര്‍ സെര്വി സില്‍ പ്രമോഷനും, മറ്റു ആനുകൂല്യങ്ങളും നല്കണം എന്നും മറ്റുമുള്ള ശുപാര്ശഎകള്‍ അതില്‍ ഉണ്ടായിരുന്നു. ഭാരതത്തിലെ അടിച്ചമര്ത്തചപെട്ട ജനതയെ മുഖ്യധാരയില്‍ കൊണ്ട് വരാനുള്ള ഈ റിപ്പോര്‌്ട്ിലന്റെ മേല്‍ പത്തു വര്ഷം ആണ് ഇന്ദിരാഗാന്ധിയും, രാജിവ് ഗാന്ധിയും അടയിരുന്നത്.

പിന്നോക്കക്കാരന്റെ ഉന്നമനം ലക്ഷ്യമാക്കി ധീരനായ വി.പി. സിംഗ് 1990ല്‍ മണ്ടല്‍ കമ്മിഷന്‍ റിപ്പോര്ട്ട് ‌ നടപ്പില്‍ വരുത്തി. അതിനു അദ്ദേഹം ബലി നല്കിണയത് തന്റെ പ്രധാനമന്ത്രി സ്ഥാനം ആയിരുന്നു. ആ മഹാനായ നേതാവിന്റെ ബാലിധാനം എന്നും ഈ നാട്ടിലെ പിന്നോക്കക്കാരുടെ മനസ്സില്‍ ഒരു ഉണങ്ങാത്ത നീറ്റല്‍ ആയി അവശേഷിക്കും .

ഭാരതത്തിന്റെ ഉന്നത ന്യായ പീടങ്ങളില്‍ സംവരണം ഇല്ലാത്തതിന്റെ ദുഃഖം അനുഭവിക്കുകയാണ് ഈ രാജ്യത്തെ പിന്നോക്കക്കാരും ദളിതരും . 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന വിധിയിലൂടെ പിന്നോക്കക്കരന്റെയും, ദളിതന്റെയും നെഞ്ചില്‍ ആണി അടിച്ച നിയമം ക്രീമിലെയര്‍ എന്ന മഹാതട്ടിപ്പിലൂടെ പിന്നോക്കക്കാരെ രണ്ടു തട്ടിലാകി സംവരണം അട്ടി മരിക്കുന്നത്തില്‍ വിജയിച്ചു. ഈ മനുഷത്വ ഹീനമായ വിധികളെ മറികടക്കാന്‍ നമ്മുടെ സര്ക്കാകരുകള്ക്ക് കഴിയാത്തത് ഈ സര്ക്കാ രുകളില്‍ ഒന്നും തന്നെ പിന്നോക്കക്കാരനു ഭൂരിപക്ഷം ഇല്ലാത്തതു കൊണ്ടാണ്.

ഒരിറ്റു വെള്ളമില്ലാതെ പിടയുന്ന പിന്നോക്കക്കാരന്റെ വരണ്ട തൊണ്ടയിലേക്ക്‌ ഉണങ്ങിയ ഗോതമ്പ് പുട്ട് തിരുകി കയറ്റുന്നത് പോലെ ആയി അടുത്തകാലത്ത്‌ സവര്ണക ഫാസിസിറ്റ്കള്‍ നടത്തിയ പുതിയ് പരിപാടി. ക്രീമിലെയര്‍ വരുമാന പരിധി 12 ലക്ഷം ആക്കണം എന്ന കേന്ദ്ര പിന്നോക്ക കമ്മിഷന്റെ ആവശ്യം പകുതിയിലേക്ക് വെട്ടി കുറച്ചു പിന്നോക്ക കാരന്റെ ശവത്തില്‍ കുത്തുകയാണ് സവ്ര്ണദന്മാര്‍ അടങ്ങിയ മന്ത്രി സഭ ഉപസമിതി. ചിദംബരം ചെട്ടിയാരും, നാരായണ സ്വാമിയും അതിനു ചുക്കാന്‍ പിടിച്ചു .

വരുമാന പരിധി ആറു വര്ഷം മുന്പ്ു 4.5 ലക്ഷം ആയിരുന്നപ്പോള്‍ ചായയുടെ വില രണ്ടു രൂപ ആയിരുന്നു ഇന്ന് അത് ഏഴു രൂപ ആയി .പതിനാലു രൂപയ്ക്കു ഒരു കിലോ അറി കിട്ടുമായിരുന്നത് ഇന്ന് നാല്പനതു രൂപ വരെ ആയി .എല്ലത്തിനു വില പതിന്മടങ്ങ്‌ വര്ധിടച്ചു. അതോടെ ശമ്പളത്തിന് വര്ധ്നവും ഉണ്ടായി. 200 രൂപ ദിവസ കൂലി ഉണ്ടായിരുന്ന കൊത്താന് ഇന്ന് 700 രൂപയാണ് ശമ്പളം. ഇത്രയും ഒക്കെ അറിയാവുന്ന ഈ മന്ത്രി സഭ ഉപസമിതി എന്ന പിശാചുക്കളുടെ കൂട്ടായ്മ പിന്നോക്കക്കര്ന്റൊ വരുമാന്‍ പരിധി 6 ലക്ഷം ആക്കിയതില്‍ നിന്ന് തന്നെ ഇവന്റെ ഒക്കെ പിന്നോക്ക വിദ്വേഷം മനസിലാക്കുവന്നതെയുള്ളൂ.

നായര്‍-ഈഴവ ഐക്യം എന്ന് നാഴികയ്ക്ക് നാല്പ തു വട്ടം വിളിച്ചു കൂവുന്ന വെള്ളപള്ളി നടേശന്‍ ഒരു പ്രസ്താവനയില്‍ സംഭവം ഒതുക്കി. മലബാര്‍ സംഗമം എന്ന പേരില്‍ ആളെ കൂട്ടിയതിന്റെ പകുതി മിനക്കെട് മതിയായിരുന്നു നടേശന് പ്രതിഷേധം വ്യാപിപ്പിക്കാന്‍. സമ്പത്തിന്റെ പുറത്തു ഉറങ്ങുന്ന നടേശനു അറിയാമോ ഇടത്തരക്കാരായ പിന്നോക്കക്കാരന്റെ നിവര്തികേട്‌. വരുമാന പരിധി 12 ലക്ഷം അക്കാതത്തിന്റെ സുഖത്തില്‍ ഉറങ്ങുകയാണ് പന്മന നായര്‍. അത് 12 ലക്ഷം ആക്കിടിരുന്നെങ്കില്‍ കാണാം ആയിരുന്നു നായരുടെ പിന്നോക്ക സ്നേഹം. ഐക്യം ഒക്കെ അങ്ങ് ചങ്ങനാശേരിക്ക് അപ്പുറത്ത് ആയനെ . രണ്ടു പേര്ക്കുംോ സന്തോഷമായി. തങ്ങളുടെ കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കുന്നല്ലോ.

നവ ഈഴവ നപുംസകങ്ങള്‍ :

അരിമ്പാറ വളര്ന്നു അത് താന്‍ നില നിന്ന ശരീരത്തെ പറിച്ചു കളയുന്ന ഒരു ചെറു കഥ ഉണ്ട് . ഓ.വി. വിജയന്റെത് ആണെന്ന് തോന്നുന്നു. അത് പോലെ ചില അരിമ്പാറകള്‍ ഇന്ന് വളര്ന്നുു വരുന്നുണ്ട് പിന്നോക്ക സമൂഹത്തില്‍.സംവരണം വേണ്ട എന്നും, ഇഴവര്‍ പിന്നോക്ക ക്കാര്‍ അല്ല എന്നും ഒക്കെ ആണ് ഈ മഹാന്മാര്‍ പറയുന്നത് . അച്ഛനും അമ്മയ്ക്കും സര്ക്കാിര്‍ ജോലി കിട്ടാത്തതും, തനിക്കു സ്വയം സ്വകാര്യ മുതലാളിയുടെ അടിമയായി പണിയെടുക്കേണ്ടി വന്നതിലും ഉള്ള അസൂയയും, നിരാശാബോധവും ആണ് ഈ ചതിയന്‍ ചന്തുക്കള്ക്ക്ക സംവരണതോട് വിരോധം തോന്നാന്‍ കാരണം. സ്വന്തം മക്കള്‍ വളര്ന്നു വരും എന്നും അവര്ക്കും സംവരണം ആവശ്യം ആണെന്നും ഈ ചൊറിയന്‍ തവളകള്‍ ചിന്തിക്കുന്നില്ല. സ്വന്തം തായ് വേര് അറുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഇത്തരം ശവം നാറി പൂക്കളെ തിരിച്ചറിഞ്ഞു അവയെ അര്ഹിവക്കുന്ന അവഗണനയോട് കൂടി ഓടകളില്‍ ഒഴുക്കണം എന്ന് അഭ്യര്ത്ഥി ക്കുന്നു.

പിന്നോക്കക്കാരന്‍ എന്നത് സത്യം തന്നെ ആണ്. അത് ബുദ്ധിയുടെ തലത്തില്‍ അല്ല അളക്കേണ്ടത്‌. വര്ഷനങ്ങളായി നമുക്ക് അന്യാധീനപെട്ടു കിടക്കുന്ന നമ്മുടെ അവകാശതിനു വേണ്ടിയുള്ള സമരം ആണ് സംവരണത്തിന് വേണ്ടി നാം നയിക്കേണ്ടത്.സ്വകാര്യ കമ്പനികളില്‍ ജോലിക്ക് കയറി കൈ നിറയെ കാശ് കിട്ടുമ്പോള്‍ സമുദായത്തെ ഒറ്റാനു ശ്രമിക്കുന്ന പുഴുത്ത യൌവ്വനങ്ങളെ നിങ്ങളെ ഓര്ത്തു വിലപിക്കുന്നു ഞാന്‍ .

പിന്നോക്കക്കാരനു അധികാരം കുറവ് ഉണ്ടെന്നെയുള്ളൂ അന്തസും ആത്മാഭിമാനവും ബാക്കിയുള്ളവരെക്കാള്‍ കൂടുതല്‍ ആണ്. സ്വയം സവര്ണകന്‍ ആകാന്‍ ശ്രമിക്കുന്ന (കൊക്കാകാന്‍ കുളിക്കുന്ന കാക്കകള്‍) വിഡ്ഢി കൂഷ്മാണ്ടാങ്ങളെ നിങ്ങള്‍ സമുദായത്തിന് നാണക്കേടാണ്. നിങ്ങളെ പോലെ ഉള്ളവര്‍ സമുദായത്തില്‍ ഉണ്ടല്ലോ എന്ന് ഓര്ക്കുമ്പോള്‍ തന്നെ ഓര്ക്കാ നം വരുന്നു.



0 comments:

Post a Comment