Monday 9 September 2013

അർപ്പിതമനസ്കനായ ജനനായകൻ

യാസ് പാരിപ്പള്ളി
Posted on: Sunday, 08 September 2013

. പ്രകാശം ഓമ്മയായിട്ട് ഇന്ന് ഒരുവഷം

(. പ്രകാശം ചരമവാഷികം 8.9.2013)

കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച കമ്മസാരഥി ആയിരുന്നു ആ. പ്രകാശം, എക്സ് എം.എ.എ. ഒരു പതിറ്റാണ്ടിലേറെ ശിവഗിരി തീത്ഥാടനത്തിന്റെ ചുക്കാ പിടിച്ചതുപ്പെടെ രാഷ്ട്രീയേതര മേഖലകളിലും അപ്പിതമനസ്കനായിരുന്ന ശ്രീനാരായണീയ.

1952 ആറ്റിങ്ങ മുനിസിപ്പ ചെയമാനായി അദ്ദേഹം. ഇരുപത്തിയഞ്ചാമത്തെ വയസ്സി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പ ചെയമാ; കമ്മ്യൂണിസ്റ്റ് പാട്ടിയുടെ ആദ്യത്തെ മുനിസിപ്പ ചെയമാനും. 1954 തിരു-കൊച്ചി നിയമസഭയിലും 57 കേരള നിയമസഭയിലും അംഗമായി.

മദ്രാസി നിന്ന് പുന്നപ്രവയലാറിലേക്ക് പ്രതിഷേധറാലി നയിച്ച ധീരോദാത്തനും ആദശപ്രതാപവാനുമായിരുന്നു ആ. പ്രകാശം. സവണരും അവണരും പൂതക്കുളത്ത് ഏറ്റുമുട്ടിയപ്പോ ഇടപെട്ടതിന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങി പങ്കെടുക്കാ പോലും അദ്ദേഹത്തെ ഭരണകൂടമനുവദിച്ചില്ല. പാട്ടിക്കുവേണ്ടിമാത്രം ഒരു കാലഘട്ടം വരെ ജീവിച്ച നിസ്വാത്ഥ രാഷ്ട്രീയത്തിന്റെ നേരായിരുന്നു ആ. പ്രകാശം. ആ രീതിയി പേരും പെരുമയും നിലനിറുത്തിക്കൊണ്ടുതന്നെ മറ്റ് മേഖലകളിലും കടന്നുചെല്ലാ കഴിഞ്ഞ അംഗുലീപരിമിതരി ഒരാ.

വിവാഹത്തിന്റെ തൊട്ടടുത്തദിവസം പാട്ടിയുടെ നിദ്ദേശം ശിരസാവഹിച്ചുകൊണ്ട് ട്രാസ്പോട്ട് തൊഴിലാളികളുടെ സമരത്തി പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിലായ കമ്മ്യൂണിസ്റ്റുകാര; അരിവാ ചുറ്റിക നക്ഷത്രം പതിച്ച കല്യാണത്താലി വധുവിന്റെ കഴുത്തി ചാത്തി വിവാഹത്തിലും വിപ്ളവം സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാര. ധനതത്വശാസ്ത്രത്തി ബിരുദാനന്തരബിരുദമുണ്ടായിരുന്ന രാഷ്ട്രീയക്കാര. പാട്ടി പിളന്നപ്പോ മനസ്സില്ലാമനസ്സോടെ രാഷ്ട്രീയ രംഗത്തോട് വിടപറഞ്ഞ് മറ്റു മേഖലകളി കഴിവ് തെളിയിച്ച സാമൂഹ്യപ്രതിബദ്ധ.
അംഗീകരിക്കാനാവാത്തതിനോടെല്ലാം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ചോരത്തിളപ്പുള്ള വിപ്ളവകാരിയിലെ വേറിട്ട ചിന്താധാര ഒരു കാലത്ത് പാട്ടിക്കുള്ളിലും പുറത്ത് അധികാരകേന്ദ്രങ്ങളിലും ചൂടുള്ള ചച്ചാവിഷയമായിരുന്നു. തടവറജീവിതവും പൊലീസ് മദ്ദനവും അദ്ദേഹത്തെ കൂടുത കൂടുതജ്ജസ്വലനാക്കുകയായിരുന്നു; കൂടുത ഉത്തരവാദിത്വങ്ങളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.

രാഷ്ട്രീയരംഗം വിട്ട ആ.പി വളരെക്കാലം കൊല്ലത്തെ തോമസ് സ്റ്റീഫ കന്പനിയുടെ ജനറ മാനേജരായിരുന്നു. പിന്നീട് സംസ്ഥാന വ്യവസായ ബോഡംഗമായും കേരളാ ഇസ്റ്റിറ്റ്യൂട്ട് ഒഫ് ലേബ‌ഡ് എംപ്ളോയ്മെന്റ് ചെയമാനായും മിനിമം വേജസ് കമ്മിഷ സ്റ്റേറ്റ് ആബിട്രേഷ ബോഡംഗമായും പ്രവത്തിച്ചു.
കായിക്കര ആശാ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ആശാ വേഡ് പ്രൈസിന്റെ ഉപജ്ഞാതാവുമായിരന്നു. ക്യൂബ കവിക്ക് ആശാ വേഡ് പ്രൈസ് നകാ അവസരമുണ്ടായതിലൂടെ കുമാരനാശാനേയും മലയാള സാഹിത്യത്തേയും ആ രീതിയിലും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന സാഹിത്യതല്പരനും. ശിവഗിരി ശ്രീനാരായണ സെക്കഡറി സ്കൂളിലെ പ്രഥമാദ്ധ്യാപകനായും ആ.പി സ്തുത്യഹമായ സേവനം കാഴ്ചവച്ചു.

കേരളത്തിലെ ട്രേഡ് യൂണിയ പ്രസ്ഥാനത്തിന്റെ ചരിത്രം, സോവിയറ്റ് യൂണിയനിലെ വ്യവസായബന്ധങ്ങ, സി. കേശവന്റെ ജീവചരിത്രം, കാലത്തിനൊത്ത പൊലീസ് തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പുസ്തകങ്ങ. സി. കേശവന്റെ ജീവചരിത്രം എന്ന പുസ്തകത്തിന് പുരസ്കാരവും ലഭിച്ചു. ആ. ശങ്കറിന്റെ ജീവചരിത്രരചന അനാരോഗ്യം പിടികൂടുന്ന നാ വരെ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

ചാവകോട് ആയുവ്വേദ കുടുംബാംഗം ലില്ലിപ്രകാശമാണ് സഹധമ്മിണി. മുമന്ത്രി എ. നീലലോഹിതദാസ നാടാരുടെ സഹധമ്മിണിയും കോവളം എം.എ.എയുമായ ജമീലാ പ്രകാശം, സിന്ധു പ്രകാശം, സോജാ പ്രകാശം, അഡ്വ. ഗിരീഷ്‌കുമാ, പരേതനായ ശിവകുമാ എന്നിവ മക്ക. പരേതനായ ശ്രീഹ, എസ്. സലീം (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, തൈക്കാട്), . ജോസിനി (യൂണിയ ബാങ്ക് ഒഫ് ഇന്ത്യ) എന്നിവരാണ് മറ്റു മരുമക്ക.


താ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും ജീവിക്കുന്ന സമൂഹത്തിനും വേണ്ടി ആഹോരാത്രം സംശുദ്ധവും ക്രിയാത്മകവുമായ ജീവിതം നയിക്കുന്ന ചിലക്കെങ്കിലും അത് പൂണ്ണമാക്കാ കാലം പരമാവധി സമയം അനുവദിക്കാറുണ്ട്. സി. അച്ചുതമേനോനും ഇ.കെ. നായനാരും എ.കെ.ജിയും എം.എനും മറ്റും ആ സൗഭാഗ്യം ലഭിച്ചവരാണ്. അവരെപ്പോലെ രാഷ്ട്രീയരംഗത്തായിട്ട് മാത്രമല്ലെങ്കിലും, പ്രവത്തിച്ച മണ്ഡലങ്ങളിലെല്ലാം അപ്പിതമനസ്കനായിരുന്നു എപതാം വയസ്സി വിടപറഞ്ഞ ആ. പ്രകാശം.

Source : 
http://news.keralakaumudi.com/news.php?nid=0287a5a007c2ea55f700d9cfc9e23360#.Ui2BgSqhzPY.facebook

0 comments:

Post a Comment